25.12.09

പൊരുത്തം

കവിയെ വേട്ടവള്‍ വായ്‌നാറ്റത്തെ പഴിച്ചപ്പോള്‍,                                                അകലെ ഒരുത്തി ആസ്വാദനം എഴുതി കാത്തിരിപ്പുണ്ടായിരുന്നു.